യുഡിഎഫ് ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന്റെ പ്രവർത്തനത്തിന് ഫണ്ട് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് ഇത് തടഞ്ഞു. നശീകരണത്തിന്റെയും ബഹിഷ്കരണത്തിന്റെയും പ്രതിപക്ഷമാണിത്. ഇങ്ങനെ പോയാൽ പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിച്ച് നശിപ്പിക്കും.'- ജയരാജൻ പറഞ്ഞു.
മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇടതുപക്ഷത്തെ വേട്ടയാടുമ്പോള്‍ പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നും സഹകരണ മേഖലയെ തകര്‍ക്കുന്നതിനുളള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയിട്ടും ഈ നിമിഷം വരെ എംവി ജയരാജന്‍ തിരുത്താനോ മാപ്പുപറയാനോ തയ്യാറായിട്ടില്ല. ജയരാജനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മും തയ്യാറായിട്ടില്ല.
ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേയുളളു. ഇത് നൗഫല്‍ ബിന്‍ യൂസഫ് എന്ന പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ? ബിന്‍ എന്നതിന്റെ കൂടെ ചേര്‍ക്കുന്ന പേര് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്.
ഒരുപാട് ഓർമകൾ ബാക്കിയാക്കിയാണ് മണി പോയത്. പാവങ്ങളോടുള്ള കൂറ് അദ്ദേഹത്തിന്റെ പ്രവൃത്തികളിലുടനീളം കാണാമായിരുന്നു.
യൂണിവേഴ്സിറ്റി മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി തയ്യാറാക്കിയ കരട് റാങ്ക് ലിസ്റ്റ് സംബന്ധിച്ച ഹൈക്കോടതി വിധിയും, കോടതിയുടെ പരാമര്‍ശവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. കേസിന്‍റെ വാദം നടക്കുന്നതിനിടയില്‍ ജഡ്ജിയുടെ ഒരു കമന്‍റ് ഇപ്രകാരമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. “എന്‍.എസ്.എസ്സില്‍ പോയി കുഴികുത്തുന്നത് അധ്യാപനമാവില്ല”
'വിസിമാരോട് രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ എസ് എസുകാരെ വിസിയാക്കാനുള്ള നീക്കം ഇടതുപക്ഷ സര്‍ക്കാര്‍ തടയും. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയാകും. അതുകൊണ്ടാണ് ഗവര്‍ണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പുതിയ ചുമതകള്‍ നല്‍കാത്തത്' - എം വി ജയരാജന്‍ പറഞ്ഞു.
പുഴുക്കുത്തുകൾ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ജയരാജന്‍റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ നടത്തിയത് കണ്ണൂരിലെ പ്രയോഗമാണെന്നാണ് സുധാകരനും കോണ്‍ഗ്രസും വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കണ്ണൂരില്‍ മറ്റൊരു പ്രയോഗമുണ്ട്. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ല. പന്തീരാണ്ട് കാലം കഴിഞ്ഞാലും സുധാകരന്‍റെ സ്വഭാവം മാറില്ല- എം വി ജയരാജന്‍ പറഞ്ഞു.
കെ റെയില്‍ കല്ല് പറിക്കുന്ന സുധാകരനെതിരെ കേസെടുത്ത് ജയിലിലടയ്ക്കണം. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ എന്നെപ്പോലെ ജയിലില്‍ പോയി ഗോതമ്പുണ്ട തിന്നാന്‍ തയാറാകണം. സുധാകരനും അയാളുടെ ചാവേറുകളുമാണ് സംസ്ഥാനത്തെ കെ റെയിലിന്റെ കല്ല് പറിക്കാന്‍ നടക്കുന്നത്.
ഏത് നിമിഷവും ബിജെപിയിലേക്ക് പോകാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആളെപ്പോലെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പെരുമാറുന്നത്. അതുകൊണ്ട് തന്നെ സുധാകരനെയും കെ വി തോമസിനെയും തുലനം ചെയ്യാന്‍ സാധിക്കില്ല. രണ്ട് പേരുടെയും പ്രവര്‍ത്തന ശൈലി വ്യത്യസ്തമാണെന്നും എം വി ജയരാജന്‍ പറഞ്ഞു
കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ് എന്നിവരെ കെ പി സി സി വിലക്കിയിരുന്നു.
അതിവേഗ റെയിൽ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകൾ ഇതിനകം പുറത്തുവന്നു. ഇനിമുതൽ കല്ല് പറിക്കാൻ അതുകൊണ്ട് തന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സർവ്വേ കല്ല് പിഴുതെറിയാൻ ഗുണ്ടാ സംഘങ്ങളെ ഏൽപ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
എന്നാൽ വർഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും. "കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കൾ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്.